badge

Wednesday, November 3, 2021

Referendum in Jacobite-Orthodox Church dispute. യാക്കോബായ ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ ഹിതപരിശോധന

കേരളത്തിലെ രണ്ടു സഹോദര ക്രൈസ്തവ വിശ്വാസ സമൂഹങ്ങളായ (പള്ളികളായ) ഓർത്തഡോക്‌സും യാക്കോബായും പള്ളി സ്വത്തുക്കളെ ചൊല്ലിയുള്ള തർക്കം കുറെകാലങ്ങളായി ആ രണ്ടു സഭാ സമൂഹങ്ങളിലും നിലനിൽക്കുന്നു. അവസാനമായി സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ എണ്ണത്തിൽ കൂടുതലുള്ള യാക്കോബായ വിശ്വാസികൾ ആരാധിച്ചുപോരുന്ന ചില പ്രധാനപ്പെട്ട പള്ളികൾ ജനസംഖ്യയിൽ വളരെ കുറവുള്ള ഓർത്തഡോക്സ് സമൂഹത്തിനു ഉടമസ്ഥാവകാശമായി ലഭിക്കുവാനിടയായി.

വിശ്വാസകാര്യങ്ങളിൽ ആരു പറഞ്ഞാലും മാനിക്കില്ലെന്നും പ്രാണംതന്നെ പോയാലും വിശ്വാസത്തിനുവേണ്ടിയും ആരാധനാലയങ്ങൾക്ക് വേണ്ടിയും നിലനിൽക്കുമെന്നും ഉള്ള  വിശ്വാസികളുടെ വികാരനിർഭരമായ പ്രതിജ്ഞയും പ്രതിഷേധവും ദൈവ വിശ്വാസമുള്ള മുഴുവൻ സമൂഹത്തിനും വിഷമമുണ്ടാക്കുന്നതാണ്.

ഈ അവസരത്തിൽ കേരളത്തിലെ നിയമ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ ടി തോമസ് മുന്നോട്ടു വെച്ചിരിക്കുന്ന പുതിയ നിർദ്ദേശം എല്ലാ മതവിശ്വാസികളും വളരെ സന്തോഷത്തോടു സ്വാഗതം ചെയ്യുന്നു. 

വിവാദ പരമായ പള്ളികളിൽ 18 വയസിനുമേൽ പ്രായമുള്ള എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടു നേരിട്ടുള്ള ഒരു ഹിതപരിശോധന (Referendum) നടത്തി വിശ്വാസികളുടെ താല്പര്യം അറിഞ്ഞു, അങ്ങനെയുള്ള പള്ളികളിൽ ഉള്ള വിശ്വാസികളുടെ എണ്ണത്തിൽ ഉള്ള മേൽകൈ നോക്കി ആ പള്ളികൾ അവർക്കായി വിട്ടുനൽകുക.

ഈ നിർദ്ദേശം പ്രാവർത്തികമാക്കുന്നതായിരിക്കും വളരെ ഉചിതം എന്ന് സമാധാന കാംഷികളായ എല്ലാവരും അഭിപ്രായപ്പെടുന്നു.

സുപ്രീം കോടതിയുടെ വിധിയിൽ നിലനിൽക്കുന്ന പാളിച്ചകൾ നിയമ നിർമാണം ചെയ്തു ബന്ധപ്പെട്ട സർക്കാരുകൾ പരിഹരിക്കണമെന്നും അദ്ദേഹത്തിന്റെ നിർദേശത്തതിൽ പറയുന്നു.

Friday, October 22, 2021

Chavara Matrimony FREE Premium membership for bachelors above 35 age

35+ Express Memberships

ChavaraMatrimony.com is the leading, effective, and most trusted matrimonial portal for Christians of Kerala particularly Catholics spread around the globe. Chavara Matrimony website was founded and launched in 1996 by Chavara Family Welfare and Chavara Cultural Center managed by CMI Fathers' Congregation founded by the Social Reformer Catholic Priest of Kerala St Chavara Kuriakose Elias. The database of Chavara Matrimony has over 6,00,000 verified genuine profiles of brides and grooms.

Even though Chavara Matrimony offers free Registration to the aspiring candidates in its database, the free members have very limited access to the usage in the website. They can Register on the website and fill up their profile and upload photos that can be seen by other candidates belonging to the opposite sex and they are permitted to contact about 100 candidates. But only a premium upgraded member can see the complete profile of others. In short a free member if he/she is lucky only may be seen and contacted by a paid member. 

Many people feel that Chavara Matrimony is also following the same system being followed by other purely business-minded portals such as Manorama's m4marry etc.  

But there is some good news for those unmarried boys and girls above 35 years of age. When Rev. Fr. Roby Kannanchira CMI, who has the spirit of their founding Saint, was serving as the director of Chavara Cultural Centre, he introduced completely free premium usage of the portal for those candidates above 35 years till they get married. This initiative is known as "Chavara Matrimony's 35+ EXPRESS MEMBERSHIP' drive.

Through this opportunity, any Christian boy or girl who has crossed 35-years but is not yet married can upload his/her profile and choose a life partner. 

For this, a letter from the local Parish Priest (Vicar) and copy of Aadhar (Proof) must be sent through the whats app number mentioned below.

https://www.chavaramatrimony.com/csr-activities/35-plus-xpress-memberships.aspx

For more info, give a 'missed call' to phone number: 9020699588

Tuesday, October 12, 2021

True Love Jihad videos and testimonies of sex jihad victims in Malayalam


ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്ന ആസൂത്രിത ജിഹാദി പ്രവർത്തനങ്ങളുടെ നേർകാഴ്ച വളരെ കൃത്യമായും ഭംഗിയായും  അവതരിപ്പിച്ച ഒരു short film ആണ് ഇവിടെ ഷെയർ ചെയ്തിരിക്കുന്നത്. അമുസ്ലിംകളായ പെൺകുട്ടികളെയും ആൺകുട്ടികളെയും ആസൂത്രിതമായി സ്നേഹം നടിച്ചു കെണിയിൽ വീഴ്ത്തി, അവർക്കു അവർ അറിഞ്ഞോ അറിയാതെയോ മയക്കുമരുന്നുകൾ നൽകി അവരെ ലൈംഗിക അടിമകളാക്കി തീവ്രവാദികൾക്ക് എത്തിച്ചു കൊടുക്കുന്ന ഒരു രീതി ഇന്ന് കേരളത്തിൽ സർവ സാധാരണയായിരിക്കുന്നു. ഇങ്ങനെ പ്രവർത്തിക്കുവാൻ ഇസ്ലാമിസ്റുകളായ യുവാക്കൾക്ക് വലിയ തോതിൽ സാമ്പത്തിക സഹായം സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവും നിയമപരവുമായ സഹായങ്ങൾ ആഗോള ഇസ്ലാമിക തീവ്രവാദ സംഘങ്ങൾൽനിന്നും തദ്ദേശീയ സംഘങ്ങളിൽ നിന്നും ലഭിക്കുന്നതായും  അറിയുന്നു. 

Love -jihad എന്ന ഓമന പേരിൽ അറിയപ്പെടുന്നതു യഥാർത്ഥത്തിൽ sex jihad  ആണെന്നും അങ്ങനെ യുവതികളെ ചതിക്കുഴിയിൽ വീഴിക്കാൻ വരുന്നവർ യഥാർത്ഥ മുസ്ലിംകൾ അല്ലെന്നും അവർ വെറും സ്നേഹം നടിക്കുന്ന തീവ്രവാദി പിശാചുക്കളാണെന്നും പെൺകുട്ടികൾ (വിശേഷാൽ ക്രൈസ്തവ ഹൈന്ദവ മതങ്ങളിൽ പെട്ടവർ) വളരെ ജാഗ്രത പാലിക്കണം.

കേരളത്തിലെ സർക്കാർ, മത തീവ്രവാദികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതിനാൽ ഇവിടെ അങ്ങനെയൊന്നില്ല എന്ന് പറഞ്ഞു കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാൽ പെൺകുട്ടികളുടെയും യുവതികളുടെയും സംരക്ഷണം ക്രൈസ്തവ ഹൈന്ദവ മത നേതാക്കൾ മുൻകൈ എടുത്തു ഉറപ്പുവരുത്തണം.  

അതുപോലെ തന്നെ ഭീകരമായ മറ്റൊരു ജിഹാദി ആക്രമണ രീതിയാണ് narcotic jihad എന്ന മയക്കുമരുന്ന് ജിഹാദ്!  അമുസ്ലിമുകളായ ചെറുപ്പക്കാരെ എങ്ങനെയാണു ഇസ്ലാമിസ്റ്റുകൾ മയക്കുമരുന്നിന്റെ അടിമകളാക്കി അവരെയും അവരുടെ കുടുംബങ്ങളെയും സമുദായങ്ങളെയും മുഴുവൻ നശിപ്പിക്കുന്നതെന്നു അറിഞ്ഞു ജാഗ്രതപാലിക്കുക. 

Thursday, September 30, 2021

Latest Updated Job Vacancies in KALYAN JEWELLERS for Plus 2 Candidates

One of India's Leading Gold and Diamonds retail chains is Kalyan Jewellers. Kalyan Jewelers have their branches across the country. Securing a career in such a leading jewelry group is a prestigious and rewarding opportunity indeed. And when the minimum qualification to apply is just PLUS 2, it is quite fascinating. So that many can apply for the same.

Those who are interested in entering the gold-selling field can make use of this golden opportunity. They are at present recruiting candidates to 7 different areas.

Below are the areas where vacancies are available. Explore them and Apply immediately.

Age: 18 to 40

Salary: Rs. 12,500 to Rs. 20,000  + incentive (for sales personals only)

Click the Career section at the bottom of the official website of Kalyan Jewellers to Apply:

https://www.kalyanjewellers.net/

Or Click the Direct Career Link given below:

http://166.62.44.194/cubeonline

Tuesday, September 21, 2021

Elamaram Kareem video about jamaat-e-islami recruiting students for terrorism


ലോകം മുഴുവൻ ഇസ്ലാമിക ഭരണം കൊണ്ടുവരണമെന്ന ദുരുദ്ദേശത്തോടെ  അനേകം മുസ്ലിം തീവ്രവാദ സംഘടനകൾ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും നശീകരണ പ്രവർത്തികളിൽ ഏർപെട്ടുകൊണ്ടിരിക്കുന്നു.  ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൊടും ഭീകര ഇസ്ലാമിക സംഘടനയിൽ പ്രധാനമായത് ജമാഅത് എ ഇസ്ലാമി എന്ന ഭീകര പ്രസ്ഥാനമാണ്. ഇവർ പുറമെ സാധാരണമായ ഒരു മത സംഘടനയായി തോന്നിക്കുമെങ്കിലും ഇവരുടെ പ്രവർത്തനങ്ങൾ ലക്ഷ്യം വെക്കുന്നത് പൊളിറ്റിക്കൽ ഇസ്ലാം സ്ഥാപിക്കൽ മാത്രമാണ്!

ലോകം മുഴുവൻ ഇസ്ലാം എന്ന ഒറ്റ മതം മാത്രമേ ഉണ്ടാകാൻ പാടുള്ളു എന്നും അതിന്റെ ഫലപ്രാപ്തിക്കായി അമുസ്ലിംകളായ എല്ലാവരെയും ഒന്നുകിൽ ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തുക, അല്ലെങ്കിൽ കൊന്നുകളയുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ജമാഅത് ഇ ഇസ്ലാമി അവരുടെ പൊളിറ്റിക്കൽ ഇസ്ലാം നടപ്പിലാക്കാൻ എങ്ങനെയാണു യുവതീയുവാക്കളെ റിക്രൂട് ചെയ്യുന്നതെന്ന് കേരളത്തിലെ മുതിർന്ന മുസ്ലിം തന്നെയായ കമ്മ്യൂണിസ്റ് നേതാവ് എളമരം കരീം വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.

Love jihad എന്ന് ഒന്ന് ഇല്ല, Narcotic jihad എന്നും ഒന്ന് ഇല്ല എന്ന് മുറവിളി കൂട്ടുന്ന കേരളത്തിലെ മുസ്ലിംകളും ഇടതു വലതു രാഷ്ട്രീയ പാർട്ടികളും പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി പോലുള്ള ജിഹാദി മാധ്യമങ്ങളും ഈ വിഡിയോ കേട്ടിട്ട് ജനങ്ങളോടെ എന്ത് മറുപടി പറയും എന്നറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താല്പര്യം ഉണ്ട്. 


Wednesday, August 25, 2021

Major Ravi explains the true history of tippu sulthan ടിപ്പുവുന്റെ യഥാർത്ഥ ചരിത്രം


ഹൈദർ അലി എന്ന മൈസൂർ രാജാവിന്റെ രണ്ടാം ഭാര്യ ഫാത്തിമായിൽ 1750  നവംബർ 20 നു  ജനിച്ച ടിപ്പു സുൽത്താൻ എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫത്തേഹ് അലി ടിപ്പു എന്ന മൈസൂർ ഭരണാധികാരിയുടെ ചരിത്രം തെറ്റായാണ് എഴുതപ്പെട്ടിരിക്കുന്നതെന്നു അനേകം ചരിത്രകാരന്മാർ വാദിക്കുന്നുണ്ട്. 

ടിപ്പു യഥാർത്ഥത്തിൽ ഒരു ക്രൂരനായ ജിഹാദി ആയിരുന്നെന്നും അയാൾ തെക്കേ ഇന്ത്യയിൽ തന്റെ സേനയുമായി ചെന്ന് അമുസ്ലിംകളെ വളരെ അധികം പീഡനങ്ങൾക്കും മരണത്തിനും ഇടയാക്കിയതായാണ് വാസ്തവം. സത്യമായ ഈ വിഷയങ്ങളെ പറ്റി ആരെങ്കിലും പറയാൻ ഇട വന്നാൽ അവരെ ഭാരതത്തിലെ ഇസ്ലാം തീവ്രവാദികൾ നീചമായി തേജോവധം ചെയ്യുന്ന രീതിയാണ് കണ്ടു പോരുന്നത്.

എന്നാൽ ഈ വാസ്തവങ്ങൾ ഭാരതത്തിലെ സൈന്യത്തിൽ നിസ്തുല്യമായ വിധം മേജർ സ്ഥാനം അലങ്കരിച്ചു ശത്രുക്കൾക്കെതിരെ അനേകം യുദ്ധങ്ങൾ നയിച്ച്, ഇപ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമകൾ നിർമിക്കുന്ന മേജർ രവി നിർഭയം തുറന്നടിക്കുന്ന വീഡിയോ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.  
മലബാറിലെ ഹൈന്ദവരും ക്രൈസ്തവരും ആയ അമുസ്ലിംകളെ നിർദ്ദയമായി കൊന്നൊടുക്കിയ  ദുഷ്ടനും നീചനുമായ ഒരു കാപാലികനെ വീര പരിവേഷം കൊടുത്തു രാജ്യത്തിൻറെ ഒരു ഹീറോ ആക്കിയതിൽ അദ്ദേഹം കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്നു. 

ഈ സത്യങ്ങൾ എല്ലാ ആൽക്കരിലേക്കും പ്രത്യേകിച്ച് യുവ തലമുറയിലേക്കു എത്തിക്കേണ്ടത് ബാധ്യതയുള്ള ഓരോ പൗരന്റെയും കടമയാണ്!

Please read for more info on Tipu's atrocities on the non-muslims in Kerala.