badge

Sunday, January 10, 2021

World's first physical Bitcoin Bank opened in India


Knowledge and usage of Cryptocurrencies like Bitcoin, Etherium, Litecoin, etc are sharply increasing in India, even though the government has not officially regulated them as of writing this article. As the usage of these cryptocurrencies are gaining huge popularity and the value of crypto coins such as Bitcoin (BTC) is soaring very very high in 2021, it is anticipated that the government will formulate a law regarding these digital currencies soon.

However, India has created a record recently in the crypto world by opening the world's first physical crypto-currency bank in Jaipur, the capital city of Rajasthan. This crypto bank is opened by a leading financial institution known as Unicas, which is a joint venture by Cashaa and United multistate co op society. Unicas has announced that they are planning to open many branches in the cities of India soon.

Hereafter the account holders of Unicas will be able to execute transactions both in cryptocurrencies and Indian fiat currency (INR) through the same account. This crypto bank is to provide the same services just like a traditional bank, including buying and selling of cryptocurrencies and issuing of loans against digital currency assets.

Bitcoin (BTC) is the first crypto coin invented in 2009. Bitcoin had 'NO' value for more than a year of its invention ie from January 2009 to March 2010. In May 2010 it gained a tiny value less than 1 cent ($0.01)! Within one year from then the value of 1 BTC grew to 1 USD! 

And today, after completing 10 years in 2021, value of 1 BTC has grown to a whopping $41,000 or 30 lakhs INR (Rs. 30,000,00). It has been growing steeply for the past few weeks. It is predicted by financial experts that value of one bitcoin will rise to $100,000 soon and may reach further to 1 million within few months! The past growth history of bitcoin proves that it is easily possible.

How to buy or sell Bitcoins online with Local currencies?

Those who have dared to spend just $1.00 (Rs.65) to buy and save 100 or more bitcoins in 2010 are billionaires today, remaining unknown to the world! Fortune favors the brave! Seeing the vertical growth of Bitcoin, many enthusiastic persons are buying bitcoins online and hoarding them with an idea of multiplying their money easily, fast and legally. 

To buy or sell Bitcoins or other cryptocurrencies online locally, one can check this reputed and honest platform. 

https://remitano.com/btc/in/

Warning: 

1. By Cryptocurrencies for saving purpose only if you can afford.

2. Beware of scam sites and portals. There are more scams than real.

How to earn FREE Bitcoins honestly without any investment?

At the same time, many poor people also who have been hearing the miraculous growth of this digital money, are earning some FREE coins smartly with reputed portals such as FreeBitco.in etc. Anyone who has a Bitcoin wallet can claim free 'satoshi' every hour. If the luck is favourable, members can claim $200 worth of bitcoins every hour. Also by spinning the wheel (which is available at the bottom of their daily email) members can earn various amazing prizes including $15,000 worth rolex!

Saturday, January 9, 2021

Kerala Government's Online Video Contest 2021 Register www.mizhiv.kerala.gov.in


കേരള സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ‘മിഴിവ് 2021’ എന്ന പേരിൽ ഒരു ഓൺലൈൻ വീഡിയോ മത്സരം 
സംഘടിപ്പിക്കുന്നു. 2021 ജനുവരി മാസം 6 മുതൽ 26 വരെ പൊതുജനങ്ങൾക്കു  www.mizhiv.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 

Video contest Topic:

 ‘ഞാൻ കണ്ട വികസനം(The development that I saw) എന്നതാണ് വിഡിയോ നിർമിക്കാനുള്ള വിഷയം.

പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന LDF സർക്കാരിന്റെ കഴിഞ്ഞ നാലര വർഷക്കാലത്തെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ആസ്പദമാക്കി വേണം വിഡിയോകൾ നിർമ്മിക്കേണ്ടത്. സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ ലളിതവും കൗതുകം നിറഞ്ഞതുമായ സൃഷ്ടികളാണ് മത്സരത്തിൽ പ്രതീക്ഷിക്കുന്നത്. പ്രൊഫഷണൽ ക്യാമറ ഉപയോഗിച്ചോ, മൊബൈലിലോ എങ്ങനെവേണമെങ്കിലും വീഡിയോകൾ ഷൂട്ട് ചെയ്യാം.

Instructions:

ഒന്നര മിനിട്ടിനുള്ളിലുള്ള (maximum 90-seconds) ലഘു വീഡിയോകൾ credits, description എന്നിവ ചേർത്ത് ഫുൾ എച്ച് ഡി (1920×1080) MP4 ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം.

Click the official website and Register.

https://www.mizhiv.kerala.gov.in/

Then you will be given a user ID and Password.

Upload the videos created by you as per the instructions given above.

Last date for uploading video is 2021 January 26.

Winners Prizes

1st prize - Rs. 1 lakh

2nd prize - Rs. 50,000

3rd prize - Rs. 25,000

Consolation prizes - Rs.5,000 each for 5 persons.

For more information, please check: 

https://www.mizhiv.kerala.gov.in/mizhiv.php


Thursday, January 7, 2021

Sr Abhaya Case witness അടയ്ക്കാ രാജു എന്ന കഞ്ചാവ് രാജുവിന്റെ deceiving statements


28 വർഷങ്ങൾക്കു മുൻപ് സിസ്റ്റർ അഭയ ദുരൂഹ സാഹചര്യത്തിൽ കോട്ടയത്തെ ഒരു ലേഡീസ് ഹോസ്റ്റലിൽ മരണമടഞ്ഞ കേസിൽ വിവിധ അന്വേഷണ ഏജൻസികൾ പല വട്ടം സമഗ്രമായി അന്വേഷിച്ചിട്ടും, മരണം ആത്മഹത്യയാണെന്ന് പ്രസ്താവിച്ച വിധിയിന്മേൽ, ആരുടെയൊക്കെയോ താല്പര്യങ്ങൾ സംരക്ഷിക്കാനും അങ്ങനെയുള്ളവരുടെ ഇഷ്ടപ്രകാരം അഭയയുടേത് ഒരു വൈദികനും കന്യസ്ത്രീയും കൂടി ചെയ്ത ഒരു കൊലപാതകമാണെന്ന്  ഒരു വിധി ഉണ്ടാകണം എന്നുള്ള മുൻവിധിയോടുകൂടിയ ഒരു തീർപ്പു ഉണ്ടാകണം എന്ന് തോന്നിപ്പിക്കുന്ന വിധം  സി ബി ഐ നടത്തിയ പുനരന്വേഷണങ്ങളും അതിനെ തുടർന്നുണ്ടായ കോടതി വിധിയും കേരളത്തിൽ അടുത്തിടെ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. 

പ്രഗൽഫരായ പല പോലീസ് ഉദ്യോഗസ്ഥരും ഏജൻസികളും സമഗ്രമായി അന്വേഷിച്ചിട്ടും കണ്ടെത്താൻ പറ്റാതെപോയ മരണകാരണം കത്തോലിക്കാ സഭയുടെ യശസ്സിന് കളങ്കം വരുത്തുക എന്നുള്ള ഏക ഉദ്ദേശത്തോടെ ഒരു പുരോഹിതന്റെയും കന്യാസ്ത്രീയുടേയും തലയിൽ കെട്ടിവെച്ചു അവരെ കൊലപാതകികളാക്കി മാറ്റുന്നതുവഴി  സഭക്കെതിരെ കുറെ സഭാ വിശ്വാസികളെയും തിരിക്കാം എന്നുള്ള വൻ ഗൂഢ പദ്ധതിയും അവർ ഇട്ടിരുന്നതായി അനേകരാൽ സംശയിക്കപ്പെടുന്നു.  ഈ ക്രൈസ്തവ വിരുദ്ധ പദ്ധതിയിൽ സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രീയമായും ഉന്നത നിലയിലുള്ള ചിലർ ഉള്ളതായി മനസിലാക്കപ്പെടുന്നു. കേരളത്തിലെ ചില ദൃശ്യ മാധ്യമങ്ങളും ഓൺലൈൻ മാക്രി ചാനലുകളും ക്രൈസ്തവ വിരോധികളും ഈ മാഫിയയിൽ ഉൾപ്പെട്ടിരിക്കുന്നു. ക്രൈസ്തവ നാമ ധാരികളായ ചില സാത്താൻ സേവക്കാരെ മുൻനിറുത്തി ഇവർ ഒളിപ്പോര് ചെയ്യുന്നു.

ജന്മനാ മോഷണവും പിടിച്ചുപറിയും, ഭവന ഭേദനവും തൊഴിലാക്കിയ, സദാ സമയവും കഞ്ചാവിനും മറ്റ് മയക്കുമരുന്നിനും അടിമപ്പെട്ടവൻ എന്ന് അയാൾതന്നെ സമ്മതിച്ച അടയ്ക്ക രാജു എന്ന ഒരു കള്ളനെക്കൊണ്ട് ഇവർ ഉണ്ടാക്കിയ സ്ക്രിപ്റ്റിന് അനുസരിച്ചു, പരസ്പര വിരുദ്ധമായ കുറെ നുണക്കഥകൾ പറയിച്ചിട്ടു അതിന്റെ അടിസ്ഥാനത്തിൽ രണ്ടു നിരപരാധികളുടെമേൽ കൊലക്കുറ്റം ചുമത്തിയ കോടതിവിധിയിലെ അപഹാസ്യത സാമാന്യ ബോധമുള്ള എല്ലാ മനുഷ്യരും അമ്പരപ്പോടും പുച്ഛത്തോടുമാണ് കാണുന്നത്!

സി ബി ഐ കോടതി രണ്ടുപേരുടെമേൽ കൊലക്കുറ്റം ചുമത്തി ശിക്ഷിക്കാൻ കണ്ടെത്തിയ ഈ മഹാനായ സാക്ഷി അടയ്ക്ക രാജുവിനെ പറ്റി മേൽ കൊടുത്തിരിക്കുന്ന വിഡിയോ കാണുക. 

Saturday, January 2, 2021

അഭയ കേസിലെ ഫോറന്‍സിക് മെഡിക്കല്‍ റിപ്പോര്‍ട്ട് അശാസ്ത്രീയം: Dr Krishnan Balendran


നിരപരാധികൾ കുരിശിലേറ്റപ്പെടുമ്പോൾ ദൈവം പല രീതിയിലാണ് രംഗപ്രവേശനം ചെയ്യുന്നത്. ഇത്തവണയണയുന്നത് ആലപ്പുഴ മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ Dr Krishnan Balendran എന്ന യുക്തിവാദിയുടെ രൂപത്തിലാണെന്നു തോന്നിപ്പോകുന്നു. സി. സെഫിയുടെ കന്യാത്വപരിശോധന നടന്നത് ആലപ്പുഴ മെഡിക്കൽ കോളേജിലാണെന്നോർക്കണം.
ഇനി, ഈ ഫോറൻസിക് സർജൻ പറഞ്ഞത് ശരിയാണെങ്കിൽ കേരളം കണ്ട ഏറ്റവും വലിയ കൊടുംനുണയുടെ ചുരുളുകളാണ് ഇവിടെ അഴിയാൻ പോകുന്നത്. അദ്ദേഹം പറഞ്ഞത് ശരിയാണെങ്കിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ അവരുടെ കന്യാചർമം പരിശോധന നടത്തിയ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടർമാരുടെ "വിദഗ്ദ്ധ" ടീമിലെ ഇരു 'വിദഗ്ധ'കളെയും വിദഗ്ധമായി ചോദ്യംചെയ്താൽ ഒരുപക്ഷേ കേരളം ഞെട്ടുന്ന പല സത്യങ്ങളും പുറത്തു വന്നേക്കാം. നിരപരാധികളുടെ അഭിമാനം തിരികെ ലഭിക്കും. എന്തിനാണ് ആർക്കുവേണ്ടിയാണ് ഇവർ ഇതെല്ലാം കാട്ടിക്കൂട്ടിയത് എന്ന് പൊതുസമൂഹം അറിയുക തന്നെ വേണം. (ഒരാൾ മാരകമായ രോഗത്തിന് ചികിത്സയിലാണെന്നാണ് അറിവ്). കേസ് ഹൈക്കോടതിയിലേക്ക് നീളുമ്പോൾ ഇത് സംഭവിക്കും എന്ന് കരുതാം...
Dr. Krishnan Balendran Face Book-ൽ കുറിക്കുന്നു:


"തന്റെ നിരപരാധിത്വവും മാനവും സംരക്ഷിച്ച് കിട്ടുവാനായി അവർ (സി.സെഫി ) ആശ്രയിച്ചത് എന്റെ വിഷയമായ Forensic Medicine നേ ആയിരുന്നു. ഒരു forensic examination ലൂടെ താൻ ഒരു കന്യകയാണെന്ന് തെളിഞ്ഞ് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു..!

ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടർമാരുടെ ഒരു "വിദഗ്ദ്ധ" ടീമായിരുന്നു അവരെ പരിശോധിച്ചിരൂന്നത്.
പരിശോധനയിൽ അവരുടെ കന്യാചര്മ്മം (hymen) കേടുപാടൊന്നും കൂടാതെ അക്ഷതമായ (intact) നിലയിൽ കണ്ടിരുന്നു. ഒരു normal intact hymen കാണുമ്പോള് അത് intact ആണെന്ന് പറയുന്നതിനു പകരം അത് surgically repaired hymen-hymenoplasty- ആണെന്ന് ഈ രണ്ടു പേരും കൂടി പറഞ്ഞു!
ഇവിടെ ഒരു കാര്യം കൂടി പറയാം. ഈ രണ്ട് പേരും പഠിച്ചത് MBBS degree ആണ്. അത് കഴിഞ്ഞ് ഒരാൾ forensic medicine ലും മറ്റേയാൾ ഗൈനക്കോളജിയിലും ഉപരി പഠനം കഴിഞ്ഞവരാണ്."
അറിയാത്തതിനെക്കുറിച്ച് വലിയ വായിലെ വിളിച്ചുപറയുന്ന 'വിദഗ്ധർ'!
--
തുടർന്ന് അദ്ദേഹം പറയുന്ന വാക്കുകൾ അക്ഷരാർത്ഥത്തിൽ ഒരു വലിയ ഞെട്ടലോടെ കണ്ണുതുറപ്പിക്കുന്ന താണ് അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്ന ആ നിരീക്ഷണങ്ങൾ കണ്ണുമിഴിച്ചു തന്നെ നാം ശ്രദ്ധിക്കണം:
"MBBS course ന്റെ syllabus ലോ, MD Forensic Medicine ന്റെയോ MD Obstetrics & Gynecology കോഴ്സുകളുടെ syllabus ലോ ഇവർ ഈ പരിശോധന ചെയ്ത 2008 വർഷത്തിലോ അതിന് മുമ്പുള്ള കാലത്തോ hymenoplasty എന്ന ശസ്ത്രക്രിയയേ പറ്റി പഠിക്കുന്നില്ല. ഇവർ രണ്ട് പേരും ജീവിതത്തിൽ അന്ന് വരെയോ ഇന്ന് വരെയോ ഒരു hymenoplasty കാണുകയോ, assist ചെയ്യുകയോ, അതേ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടുള്ളവരവല്ല. Hymenoplasty കഴിഞ്ഞ ഒരൊറ്റയാളേ പോലും ഇവര് രണ്ട് പേരും അന്ന് വരെ കണ്ടിട്ട് പോലും ഇല്ലെന്നും അറിയണം."
തീർന്നില്ല,
"നിയമത്തില് ഒരു expert witness എന്നാൽ അവർ അഭിപ്രായം പറയുന്ന കാര്യത്തില് അറിവും, നൈപുണ്യവും അനുഭവ പരിചയവും ഉള്ളവരായിരിക്കണം (knowledge, skill and experience). ഒരു hymenoplasty എങ്ങനെയാണ് ചെയ്യുന്നത് എന്ന് പോലും അറിയാത്ത, hymenoplasty കഴിഞ്ഞ ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത (മിക്കവാറും ഇന്ന് വരെയും കണ്ടിട്ടുണ്ടാവില്ല എന്ന് എനിക്ക് ഏതാണ്ട് ഉറപ്പാണ്), hymenoplasty യുടെ steps പോലും അറിയാത്ത രണ്ട് പേര്ക്ക് പക്ഷെ ഒരു intact hymen കണ്ടപ്പോ അത് hymenoplasty ചെയ്തതാണെന്ന് പറയാൻ കഴിഞ്ഞു. "
ഹെമനോപ്ലാസ്റ്റി ചെയ്തതാര്?
-
ഇനി,
"ഒരു വാദത്തിന് വേണ്ടി Hymenoplasty നടന്നിരുന്നു എന്ന് പറഞ്ഞാൽ പോലും ഏത് ഡോക്ടർ, എവിടെ വച്ച്, എന്ന് അത് ചെയ്തു എന്നുള്ള basic questions പോലും ചോദിക്കാൻ തോന്നാത്തത് പൊതുജനത്തിന് മാത്രമല്ല എന്നും ഓർക്കണം.
നേരത്തെ പറഞ്ഞത് പോലെ, പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതയാക്കി ഏറ്റവും മോശമായി ചിത്രീകരിക്കപ്പെട്ട് നിർത്തപ്പെട്ട ഒരു സ്ത്രീ അവരുടെ നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്ത് കിട്ടാനായി പ്രതീക്ഷ മൊത്തവും അർപ്പിച്ച്ത് എന്റെ വിഷയമായ Forensic Medicine നേ ആയിരുന്നു.
ഇവർ കണ്ട സത്യത്തെ തുറന്ന് പറഞ്ഞില്ല എന്ന് മാത്രമല്ല, സത്യത്തെ ദുർവ്യാഖ്യാനം ചെയ്ത്, തങ്ങൾക്ക് പറയാൻ യാതോരു competence ഉം ഇല്ലാത്ത, തെറ്റും അശാസ്ത്രീയവുമായ ഒരു അഭിപ്രായം എഴുതി വച്ചു. അത് കോടതിയിലെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തൽപര കക്ഷികൾ ഈ അഭിപ്രായം (Opinion) നേ ഒരു fact ആയി പൊതു മണ്ഡലത്തില് ഇട്ട് അവരേ ഒരു immoral slut ആയും പെരുങ്കള്ളിയാക്കിയും ചിത്രീകരിച്ചു...!

ഈ കോടതി വിധി വരുന്നതിന് എത്രയോ കാലം മുമ്പ് തന്നെ ഈ നാട്ടിലെ ജനങ്ങൾ ഈ കാര്യങ്ങൾ ഒക്കെ എന്നേ ഉറപ്പിച്ച് കഴിഞ്ഞിരുന്നു.
അതല്ലേ സത്യം?
പറയൂ…. "
ഈ 'വിദഗ്ധ'കൾ ചോദ്യം ചെയ്യപ്പെടേണ്ട വരല്ലേ?
-
മേൽപ്പറഞ്ഞവ സത്യമെങ്കിൽ, ഈ വിദഗ്ധകൾ മൊഴിഞ്ഞിരിക്കുന്നത് പെരുംനുണകളല്ലേ? ആർക്കാണ് അവർ നാവ് വാടകയ്ക്ക് കൊടുത്തത്? അവരെക്കൊണ്ടത് പറയിപ്പിക്കാൻ ഇവിടുത്തെ നീതിന്യായ വ്യവസ്ഥിതിക്ക് കടമയില്ലേ?
തുടർന്ന് അദ്ദേഹം അപേക്ഷിക്കുന്ന ഒരു എക്സർസൈസുണ്ട് അത് ചെയ്യാൻ നിങ്ങൾ ധൈര്യം കാണിച്ചാൽ സി.സെഫിയെ പരിഹസിച്ചവരുടെ കണ്ണു നിറയുന്നത് ഒളിപ്പിക്കാനായേക്കാം, പക്ഷേ ഉള്ളം പുകയുന്നതോ?
അദ്ദേഹം ചെയ്യാൻ അപേക്ഷിക്കുന്ന അഭ്യാസം ഇതാണ്:
"ഞാനൊരു കാര്യം മനുഷ്യരോട് ആവശ്യപ്പെടുന്നു. സന്നദ്ധമാണെങ്കിൽ ഒന്ന് ശ്രമിച്ച് നോക്കൂ… തയ്യാറെങ്കിൽ മാത്രം.
..
ഒരു നിമിഷത്തേക്ക്…
വെറും ഒരു fleeting moment ലേക്ക്…
നിങ്ങളെന്ന മനുഷ്യന് ഒന്ന് സങ്കൽപ്പിച്ച് നോക്കാൻ കഴിയുമോ… just ഒരു നിമിഷത്തേക്ക് മാത്രം.
സിസ്റ്റർ സെഫി ഒരു നിരപരാധിയാണെന്ന്…?
Take your time.
Imagine she is innocent.
പറ്റിയോ?
പറ്റിയെങ്കിൽ മാത്രം…
ഇനി ഒരു നിമിഷത്തേക്ക് കൂടി.
ഒന്ന് കൂടി…
ഒരു കാര്യം കൂടി ഒന്ന് സങ്കൽപ്പിക്കു…
✳️ നമ്മൾ എന്താണ് അവരോട് ചെയതത്?
❇️കഴിഞ്ഞ പന്ത്രണ്ട് വർഷമായി
അവർ എങ്ങനെ ജീവിതം കഴിച്ച് കൂട്ടി ?✳️അവർ എന്ത് കാരണത്താലാണ് ആത്മഹത്യ ചെയ്യാത്തത് ?
ഒരു യുക്തിവാദിയുടെ ആത്മീയ കണ്ടെത്തൽ
-
തുടർന്ന് ഈ യുക്തിവാദി ഡോക്ടർ നടത്തുന്ന ആത്മീയ കണ്ടെത്തൽ നമ്മുടെ കണ്ണുകളെ നനയിക്കുക തന്നെ ചെയ്യും😰
അദ്ദേഹം കുറിക്കുന്നു:
" സിസ്റ്റർ സെഫിയുടെ ഒരുമാതിരി എല്ലാ video footagesലും കാണുന്ന ഒരു ഇമേജ് ഉണ്ട്.
അവരുടെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന ഒരു holy crossൽ എപ്പോഴും അവര് മുത്തം വെച്ച് കൊണ്ടേയിരിക്കും.
ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ച് ആ brutal examination ന് അവർ വിധേയയായി കിടന്നിരുന്നപ്പോഴും അവർ ആ കുരിശ്ശിൽ അമർത്തി മുത്തം വച്ചാണ് കിടന്നിരുന്നതെന്ന് ഞാൻ കേട്ടറിഞ്ഞിട്ടണ്ട്.
ആ മുത്തത്തിൽ അമർന്നിരിക്കുന്നത് അവരുടെ ജീവിതം മാത്രമല്ല.
അവരുടെ വിശ്വാസം കൂടിയാണ്.
ക്രിസ്തുമതവിശ്വാസത്തിൽ ഏറ്റവും വല്യ പാപമെന്ന ആത്മഹത്യയിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നത് അവരുടെ അടിയുറച്ച ദൈവവിശ്വാസമാണ്. "ഒരു നല്ല വർഷം കടന്ന് വരട്ടെ….എല്ലാവർക്കും നല്ലത് വരട്ടെ." എന്നാശംസിച്ചുകൊണ്ട് അദ്ദേഹം നിർത്തുമ്പോൾ വായനക്കാരനെ ഉള്ളിലൊരു നേടുന്ന ശ്വാസം തിങ്ങിവിങ്ങി പുറത്തു അടക്കാനാകാതെ ബുദ്ധിമുട്ട് ഒരു അനുഭവം!
സിസ്റ്റർ സോണിയ പറഞ്ഞത്
--
അദ്ദേഹം അവസാനിപ്പിക്കുന്നിടത്താണ് Soniya Kuruvila Mathirappallil തുടങ്ങുന്നതെന്നു തോന്നിപ്പോകും. ഉറച്ച ബോധ്യങ്ങൾ അന്തസ്സോടെ വിളിച്ചുപറയുന്ന നട്ടെല്ലുള്ള ഒരു കന്യാസ്ത്രീയാണവർ.
കൊടിയ പരിഹാസമേൽക്കുന്ന നിരപരാധിയായ ഒരു സന്യാസിനിയെക്കുറിച്ച് മറ്റൊരു സന്യസ്തയായ സ്ത്രീ തന്നെ സംസാരിക്കുമ്പോൾ അതിനു സാംഗത്യമേറും. അവർ പറയുന്നതിങ്ങനെ:
"ലോകചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്ത്രീ, അതും ഒരു കന്യാസ്ത്രീ, തൻ്റെ നിരപരാധിത്വം തെളിയിക്കാനായി വൈദ്യശാസ്ത്രത്തിൽ വിശ്വസിച്ചുകൊണ്ട് കന്യാത്വ പരിശോധനയ്ക്ക് വിധേയമാകുന്നത്... അതും ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നർ എന്ന് അഹങ്കരിക്കുന്ന ഒരു സമൂഹത്തിൻ്റെ മുമ്പിൽ... ദൈവത്തിൽ വിശ്വസിക്കുന്നതുപോലെ തന്നെ അവർ വൈദ്യശാസ്ത്രത്തെയും ഡോക്ടർമാരെയും വിശ്വസിച്ചു... "
തുടർന്ന് സിസ്റ്റർ പറയുന്നത് മനസ്സിലാക്കാൻ സാമാന്യ ബോധം മാത്രം പോരെ? എന്നിട്ടും എന്തേ മറുനാടൻ ഉൾപ്പെടെയുള്ളവർക്ക് അത് മനസ്സിലാകാത്തത്?
"ഏതെങ്കിലും ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്ന ഒരു സാഹചര്യം എന്നെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു സ്ത്രീയും ഒരിക്കലും ചങ്കുറപ്പോടെ കന്യാത്വ പരിശോധന നടത്താൻ മുന്നോട്ടു വരില്ല എന്ന് ഞാൻ നൂറ് ശതമാനം ഉറപ്പിച്ചു പറയുന്നു."
പ്രധാനപ്പെട്ട ചില വിദഗ്ധ നിരീക്ഷണങ്ങൾ
-
താഴെപ്പറയുന്ന വരികളാണ് ആണ് സിസ്റ്റർ സോണിയയുടെ വാക്കുകൾക്ക് ആധികാരികത പകരുന്നത്:
"ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവരോട് പല സംശയങ്ങളും ചോദിച്ചറിഞ്ഞു. അങ്ങനെ ഈ ദിവസങ്ങളിൽ ഞാൻ വ്യക്തിപരമായി ചിലരോട് സംസാരിക്കുകയായിരുന്നു... അവരിൽ ഗൈനക്കോളജിസ്റ്റ്, ഡോക്ടർമാർ, സർജൻമാർ, അഡ്വക്കേറ്റ്സ്, മെഡിസിൻ പഠിപ്പിക്കുന്ന പ്രൊഫസർമാർ... അങ്ങനെ പലരുമുണ്ടായിരുന്നു. കുറ്റാരോപിതയായ സന്യാസിനിയുടെ കന്യാത്വ പരിശോധന നടന്ന അതേ ആലപ്പുഴ മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ധനായ ഒരു ഡോക്ടർ എന്നോട് പറഞ്ഞത് ഇങ്ങനെയാണ് "

ഇതു നിങ്ങൾ വായിക്കുമ്പോൾ പ്രിയ സുഹൃത്തേ. നിങ്ങൾ ഒരു മനുഷ്യനാണെങ്കിൽ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകുന്ന വികാരങ്ങൾ നിങ്ങൾ തന്നെ അനുഭവിച്ചറിയുക:
"സിസ്റ്റർ നിങ്ങൾ എന്നെ വിശ്വസിക്കണം. സിസ്റ്റർ സെഫി ഒരു കന്യകയാണ്. അവരെ ചതിച്ചത് 2 ലേഡി ഡോക്ടർമാരാണ്. ക്രിസ്തു ഒരു ദിവസമേ പീഡകൾ സഹിച്ചുള്ളൂ. പക്ഷേ സിസ്റ്റർ സെഫി കഴിഞ്ഞ 12 വർഷമായി സമൂഹത്തിനു മുൻപിൽ തുണിയുരിഞ്ഞു നിർത്തപ്പെട്ടിരിക്കുകയാണ്. അവരുടെ സഹനം ഭയാനകമാണ്..."
നിരീശ്വരവാദിയായ ആ ഡോക്ടറുടെ വാക്കുകൾ സോണിയ എന്ന സന്യാസിയെ മാത്രമല്ല ഇത് വായിക്കുന്ന ഓരോരുത്തരെയും വല്ലാതെ നൊമ്പരപ്പെടുത്തുക തന്നെ ചെയ്യും....
സിസ്റ്റർ തുടരുന്നു:
"സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണോ, ആത്മഹത്യ ചെയ്തതാണോ എന്ന് എനിക്കറിയില്ല. .. .. ഇവിടെ കുറ്റാരോപിതർക്ക് എതിരായ തെളിവുകൾ എന്ന് ചൂണ്ടി കാണിച്ചിരിക്കുന്നവ എത്രമാത്രം വിശ്വാസയോഗ്യമാണെന്നതും അതിന്റെ ശാസ്ത്രീയതയും വലിയൊരു ചോദ്യ ചിഹ്നമാണ്. "
സിസ്റ്ററ്റിൻ്റെതന്നെ വാക്കുകൾ കടമെടുത്തു കൊണ്ട് നിർത്തുകയാണ്:
''ഇന്നും യഥാർത്ഥ പ്രതികൾ മറഞ്ഞിരിക്കുകയാണോ?തീർച്ചയായും യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണം. അതു എത്ര വലിയ ഉന്നതർ ആയാലും ശിക്ഷിക്കപ്പെടണം."
ഒരു കാര്യം കൂടി, ഇത്രയും പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ സിസ്റ്റർ സെഫിയുടെ കന്യാചർമ്മാവസ്ഥയെക്കുറിച്ച് 'വിദഗ്ധാ'ഭിപ്രായം മൊഴിഞ്ഞ രണ്ട് ലേഡി ഡോക്ടേഴ്സും വീണ്ടും ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ? അവർ അതിനു പറ്റിയ അവസ്ഥയിലല്ലെങ്കിൽ പോലും ആ മൊഴികളുടെ സത്യാവസ്ഥ അനാവരണം ചെയ്യപ്പെടേണ്ടതല്ലേ? ഇത് വിശ്വസനീയമാകുന്നതെങ്ങനെ? കേസു ഹൈക്കോടതിയിലേക്ക് നീളുമ്പോൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു,സത്യം തെളിയുക തന്നെ വേണം; തെളിഞ്ഞേ പറ്റൂ.
- സൈ
(Fr. Simon Varghese)

Please take some time to follow the views of these popular persons also.

Tuesday, December 29, 2020

'Sister Abhaya murder case' findings of Adv Jayaprakash Bhaskaran


സിസ്റ്റർ അഭയ ദുരൂഹമായി 28-വർഷം മുൻപ് മരണപ്പെട്ട കേസിൽ കേരള പോലീസും ക്രൈം ബ്രാഞ്ചും സി ബി ഐ യും മാറി മാറി നടത്തിയ അന്വേഷണങ്ങളിൽ അഭയയുടേത് ആത്മഹത്യയായിരുന്നെന്നുള്ള കണ്ടെത്തലുകളുടെമേൽ, നിക്ഷിപ്ത താല്പര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് സി ബി ഐ നടത്തിയ പുനരന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ സി ബി ഐ കോടതി പ്രഖ്യാപിച്ച വിധിയിൽ ഒരു കത്തോലിക്കാ പുരോഹിതനും കന്യാസ്ത്രീയും കുറ്റാരോപിതരാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുകയുണ്ടായി. 

സാധാരണക്കാരായ പൊതുജനം ജെട്ടലോടുകൂടിയാണ് ആ വിധി കേൾക്കുകയുണ്ടായത്. 'അന്യായവിധി' എന്ന് പരക്കെ സംശയിക്കപ്പെടുന്ന ആ 'ദുർവിധി'യെ അതി പ്രസരത്തോടു ആഘോഷിക്കുകയും ആ വിധിയുടെ പശ്ചാത്തലത്തിൽ സഭയെയും സമർപ്പിതരെയും ക്രൂരമായി അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ക്രൈസ്തവ വിരോധികളും, അവരുടെ വലയിൽ പെട്ട് അന്ധത ബാധിച്ച ചില സഭാ വിരോധികളും മാധ്യമ സ്ഥാപനങ്ങളും പ്രവർത്തകരും മനസിലാക്കുക ഒരു ജഡ്ജി പ്രഖ്യാപിക്കുന്ന വിധി എല്ലായിപ്പോഴും സത്യവും ന്യായവും ആയിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെയാണ് "ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിർദോഷി ശിക്ഷിക്കപ്പെടെരുത്' എന്ന മഹത് വാക്യം നീതിന്യായ കോടതികൾ പാലിച്ചുപോകുന്നത്! .

കുറ്റം ആരോപിക്കപ്പെട്ടവർ മേൽക്കോടതികളെ സമീപിച്ചാൽ സത്യം ഒരുനാൾ പുറത്തുവന്നേക്കും. അങ്ങനെ ഉണ്ടായാൽ ഇന്ന് ചാനലുകൾ വഴി  വിധിയുടെമേൽ കൊടും വിധി നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'ദൈവങ്ങൾ' എന്ത് ചെയ്യും?

ഈ സാഹചര്യത്തിൽ പ്രമുഖ മാധ്യമ നിരീക്ഷകനും അഭിഭാഷകനും  ക്രിസ്തീയ സഭകളെ നിശിതമായി വിമർശിക്കുകയും ചെയ്യുന്ന ജയപ്രകാശ് ഭാസ്‌ക്കരൻ എഴുതിയ ഈ കുറിപ്പ് പൂർണ്ണമായി വായിക്കാതെ പോകരുത് 

Source: https://www.facebook.com/jayaprakash.bhaskaran.7/posts/2325061097613491

"എഴുതാതിനി വയ്യ ....

അഭയ കേസ്സ് -ചില യാഥാർത്ഥ്യങ്ങൾ .
അഭയ ആത്മഹത്യ ചെയ്തതാണെന്നു കണ്ടെത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തലവൻ (ക്രൈം ബ്രാഞ്ച് IG) പട്ടാളം ജോസഫ് എന്ന ശ്രീ കെ.ജെ.ജോസഫയായിരുന്നു. അതി സമർത്ഥനായ കുറ്റാനേഷ്വകനായിരുന്ന അദ്ദേഹം ഒരു പാതിരിയെ പിടിക്കാൻ അവസരം കൊടുത്താൽ രണ്ട് പാതിരിയെ പിടിച്ചു അകത്തിടുന്ന സഭാ വിരുദ്ധനായ ഒരു നോൺ പ്രാക്ടീസിംഗ് ക്രിസ്ത്യൻ ആയിരുന്നു .
അന്വേഷണ സംഘത്തിലുണ്ടിയിരുന്നവർ സാമുവലും ശശിധരനും മുഹമ്മദ് ഖാനുമായിരുന്നു. കാത്തലിക് അല്ലാത്ത് സാമുവലും മികച്ച ട്രാക് റിക്കോഡുള്ള കുറ്റാനേഷ്വകനായിരുന്നു. മുഹമ്മദ് ഖാനാകട്ടെ ജോളി വധകേസ്സിൽ ഒരു പുരോഹിതന്റെ അറസ്റ്റിനു വഴിതെളിച്ച കുറ്റാനേഷ്വകനും .
അഭയയുടെ മരണം ആത്മഹത്യയാണെന്നു ഫോറൻസിക് തെളിവുകളിലൂടെ കണ്ടെത്തിയത് ഡോ. ഉമാദത്തനാണ്.
ബാംഗ്ലൂർ നിംഹാൻസിലെ മാനസികാരോഗ്യ വിഭാഗം നടത്തിയ പഠനവും അഭയ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് എത്തിയത്‌. (The findings of NIMHANS is that Sr Abaya was depressed before her death and that these conditions tends to support the strong possibility that she committed suicide because of depression and dejection in life).
പോസ്റ്റ്മോട്ടം റിപ്പോർട്ടും ആത്മഹത്യക്കാണ് കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്നത് .
പിന്നെങ്ങനെ കൊലക്കേസ്സായി .....
സി. അഭയയുടേത് കൊലപാതകമാണെന്നു ആദ്യം ആരോപിച്ചത് സഭയാണ്.
കന്യാസ്ത്രീകൾ ആത്മഹത്യ ചെയ്യില്ല എന്നായിരുന്നു അവരുടെ മൂഢ വിശ്വസം .
അഭയ മരണപ്പെടുന്നതിനു മുമ്പ് പയസ് ടെൻത് ഹോസ്റ്റലിലെ ചില പെൺകുട്ടികളെ കോട്ടയം നഗരത്തിലെ ഹോട്ടലിൽ നടന്ന റെയ്ഡിൽ അനാശ്യാസം ആരോപിച്ചു പിടികൂടകയും ഹോസ്റ്റലിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു . ഇതെ തുടർന്നു സ്ഥിരമായി ഹോസ്റ്റലിൽ സാമൂഹ്യ വിരുദ്ധന്മാരുടെ ഫോൺ വിളിയും അസഭ്യവർഷവും ഭീഷണിയും ഉണ്ടായിരുന്നു . ഈ പശ്ചാത്തതലത്തിൽ അഭയയെ ആരോ അപായപ്പെടുത്തിയതാകാമെന്നു അവർ ന്യായമായും സംശയിച്ചു.
ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ച് റിപ്പോട്ടിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയൽ പോയതും സഭാ അധികൃതരാണ് ( ജോമോനല്ല ) .
സി.ബിഐയുടെ ആദ്യ അന്വേഷണ സംഘങ്ങളെല്ലാം ആത്മഹത്യ നിഗമനത്തിലാണ് എത്തിയത്.
കൊലപാതകമാണെന്നു ആദ്യം 'കണ്ടെത്തിയ' വർഗ്ഗീസ് പി തോമസ്സ് മുമ്പ് ഇങ്ങനെ ആത്മഹത്യകൾ കൊലപാതകമാക്കി ചരിത്രമുള്ളയാളാണ്. അത്തരം പ്രമാദമായ രണ്ട് കേസ്സുകളിൽ സുപ്രീം കോടതി പ്രതികളെ നിരുപാധികം വിട്ടയച്ചിരുന്നു .
ഒരു മാസിക നടത്തിപ്പുമായി ബന്ധപ്പെട്ട് ക്നാനായ സഭയിലെ ചില അച്ചൻമാർ തമ്മിലുണ്ടായിരുന്ന പടല പിണക്കം മുതലെടുത്ത് ജോമോൻ പുത്തൻപുരയ്ക്കലാണ് ഈ നീല കഥ സൃഷ്ടിച്ചത്.

ഇതേ തുടർന്നുണ്ടായ മാധ്യമ - രാഷ്ട്രിയ സമ്മർദ്ധവും ചുട്ട കോഴിയെ പറപ്പിക്കുന്ന ആക്ഷൻ കൗൺസിൽ മനസ്ഥിതിയുമാണ് കൊലപാതകമാണ് എന്നാൽ പ്രതികളെ കണ്ടെത്താൻ കഴിയില്ല എന്ന അഴകുഴമ്പൻ നിലപാടിലേക്ക് സി.ബി ഐ യെ എത്തിച്ചത്.
പ്രതികളെ കണ്ടെത്തിയെ മതിയാകൂ എന്ന അതി സമ്മർദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ ആദ്യം മോഷ്ടാവായ അടയ്ക്കാ രാജുവിനെ പ്രതിയാക്കാൻ ശ്രമിച്ചു എന്നാൽ അത് അംഗീകരിക്കപ്പെടാൻ ഇടയില്ല എന്നു തിരിച്ചറിഞ്ഞ് കൊണ്ടാണ് മലയാളികളുടെ നീല ചിത്ര മനസ്സിൽ പതിഞ്ഞ കഥയ്ക്ക് അനുരോധമായ കുറ്റപത്രവുമായി ഭീഷണിപ്പെടുതി സൃഷ്ടിച്ച കള്ള സാക്ഷികളുമായി CBI ക്ക് രംഗത്ത് വരേണ്ടി വന്നത്.
ആ കഥ ഇങ്ങനെ ....

രണ്ട് പുരോഹിതന്മാർ സ്ഥിരമായി ഒരു കന്യാസ്ത്രീ മഠത്തിൽ എത്താറുണ്ട്. ഒരു കന്യാസ്ത്രീയായി 'രഹസ്യ' വേഴ്ചക്കാണ് അവരുടെ വരവ്. നിർബാധം വന്നു പോകാൻ കഴിയും വിധം കുത്തഴിഞ്ഞതാണ് മoത്തിന്റെ പൊതു സ്ഥിതിയെങ്കിലും അവർ കൊച്ചുവെളുപ്പാൻ കാലത്ത് ഏതാണ്ട് 5 മണിയോടടുപ്പിച്ച് അടുക്കളയിലെ നിലത്ത് കിടന്നു അപൂർവ്വങ്ങളിൽ അത്യപൂർവ്വമായ രീതിയിൽ വേഴ്ചയിൽ ഏർപ്പെടുന്നവരാണ്. വെള്ളമെടുക്കാൻ അവിടെ എത്തുന്ന അഭയയെ മാനം രക്ഷിക്കാനായി അടിച്ചു കൊന്നു കിണറ്റിലിടുന്നു. ഇതിനിടയിൽ അവരുടെ ശിരോവസ്ത്രം കതകിലുടക്കുന്നു , ചെരുപ്പുകൾ തെറിച്ച് വീഴുന്നു. രക്ഷപ്പെട്ട് പോകുന്ന പുരോഹിതൻമാർ സഭാ മേധാവിയായ മെത്രാനെ കാണുന്നു , സഭയുടെ മാനം രക്ഷിക്കാനായി മെത്രാൻ ക്രൈസ്തവനായ പൊലീസ് ഓഫീസറെ വിളിക്കുന്ന്, അയാൾ ക്രൈസ്തവനായ എ എസ് ഐ യോടു് കൊലപാതകം ആത്മഹത്യയാക്കാൻ ഉതകും വിധം മഹസർ തയ്യാറാക്കാൻ ആവശ്യപ്പെടുന്നു .
എറുമ്പരിച്ച കൊച്ചു പുസ്തക മാനസർക്കായി CBI തയ്യാറാക്കിയ കഥയാണിത് .
അവർക്ക് സംഗമിക്കാനും പ്രണയിക്കാനും രമിക്കാനും സൗകര്യമുള്ള ഒരു പാട് രഹസ്യ ഇടങ്ങളും മoങ്ങളും അരമനകളും കോട്ടയത്ത് ഉള്ളപ്പോഴാണ് കോട്ടയം നഗര മദ്ധ്യത്തുള്ള 150 അന്തേവാസികൾ താമസ്സിക്കുന്ന ഒരു ലേഡീസ് ഹോസ്റ്റലിനു (പയസ് ടെൻത് കോൺവെന്റ് എന്നു ബോധപൂർവ്വം മാധ്യമങ്ങൾ എഴുതുന്നതാണ് അത് പയ്സ് ടെൻത് ലേഡീസ് ഹോസ്റ്റലാണ്) മുന്നിൽ വെളുപ്പാൻ കാലത്ത് സ്കൂട്ടർ വച്ചിട്ടു് 8 അടി പൊക്കമുള്ള മതിൽ ചാടി , സിസ്റ്റർ സെഫി കിടക്കുന്ന അടച്ചുറപ്പുള്ള മുറി ഒഴിവാക്കി ,. മെസ്സിലേക്കടക്കം തുറക്കുന്ന കതകില്ലാത്ത ആറ് വാതിലുകൾ ഉള്ള തുറന്ന അടുക്കളയിൽ എത്തി മൂവരും 'ഒബ്ജക്ഷണ ബളായ ' രതിയിൽ ഏർപ്പെടുന്നത്. പരീക്ഷ സമയമായതിനാൽ വെള്ളമെടുക്കാനും മറ്റുമായി അന്തേവാസികൾ അടുക്കളയിൽ എത്താൻ സാധ്യതയുണ്ടെന്നു അറിയാവുന്നവരുമാണ് പ്രതികൾ! രസകരമായ മറ്റൊരു കാര്യം മതിൽ ചാടിയ പ്രതികൾ നേരെ അടുക്കളയിലേക്ക് പോകാതെ ടെറസ്സിലെത്തി മോഷ്ടിക്കാനായി അവിടെ എത്തിയ അടയ്ക്കാ രാജുവിനെ മുഖം കാണിക്കുന്നു! കേസ്സിൽ ദൃക്സാക്ഷി വേണമല്ലോ!
നമ്മുടെ രാഷ്ട്രിയ -സാമൂഹ്യ-നിയാമക - ലൈംഗിക വ്യവസ്ഥകളുടെ ഉൾ താപം അറിയുന്ന ആരും ഈ കഥയെ പുച്ഛിച്ചു തള്ളും.... ഇതിനെയല്ലാം അതിന്റെ അങ്ങേയറ്റത്തെ പരിമിതികളോടെ തികച്ചും വിമർശനാത്മകമായി സമീപിക്കുന്നവർക്ക് പോലും സന്ദേഹങ്ങളോടെ മാത്രമെ ഈ കഥ വായിക്കാൻ കഴിയു.
കന്യാകത്വ പരിശോധന.
സി. സെഫി കൃതൃമ കന്യാചർമ്മം വെച്ചു പിടിപ്പിച്ചു എന്ന തരത്തിൽ കള്ള കഥ CBI പ്രചരിപ്പിച്ചു. CBI ആരോപിക്കുന്ന ഘട്ടത്തിൽ ഇങ്ങനെ ഒരു ശസ്ത്രക്രിയക്ക് ഇന്ത്യയിൽ സാദ്ധ്യത ഇല്ലായിരുന്നു, സി.സെഫി വിദേശത്ത് പോയിട്ടുമില്ലായിരുന്നു... (ഇപ്പോൾ അത്തരമൊരു ശസ്ത്രക്രിയക്കുള്ള സാദ്ധ്യത ഇന്ത്യയിൽ ഉണ്ട്). ക്രൂരമായ മറ്റൊരു യാഥാർത്ഥ്യം, തന്റെ കന്യാകത്വം ലോകത്തെ ഏത് മെഡിക്കൽ ടീമിന്റെ മുന്നിലും തെളിയിക്കാൻ തയ്യാറാണെന്നു കാട്ടി സി സെഫി ഡെൽഹി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട് എന്നതാണ്.
നാർക്കോ ടെസ്റ്റ്.
സി. അഭയ കൊല്ലപ്പെട്ടതാണ് എന്നു വിശ്വസിക്കുന്ന പ്രതികൾ ആ ബോധ്യത്തോടെയാണ് അബോധാവസ്ഥയിലും സംസാരിക്കുന്നത്.. എഡിറ്റിങ്ങിലൂടെ മാനിപ്യുലേറ്റ് ചെയ്തതാണ് സി.ഡി എന്നു തെളിയിക്കപ്പെട്ടതുമാണ് . അതിനു ഉത്തരവാദിയായ ഡോ.മാലിനിയെ സർവ്വീസിൽ നിന്നും പിന്നീട് മറ്റൊരു തട്ടിപ്പ് കേസ്സിന്റെ പേരിൽ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
തെളിവ് നശിപ്പിക്കൽ ..
നിർണ്ണായകമായ തെളിവുകൾ നശിപ്പിക്കപെട്ടത് സി.ബി. ഐ യുടെ ബോധപൂർവ്വമായ പിടിപ്പുകേട് കൊണ്ടാണെന്നു തെളിയിക്കപ്പെട്ടതാണ്. ശിരോ വസ്ത്രവും ഡയറിയും ഫോട്ടോകളും നശിപ്പിക്കപ്പെട്ടതാണ് സി ബി ഐ ക്ക് കള്ള കഥ മെനയാൻ അവസരമൊരുക്കിയതും .
കെമിക്കൽ ലാബിലെ തിരിമറി കഥയും പൊളിഞ്ഞെങ്കിലും ആരൊക്കെയോ കേസ്സ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന പുകമറ സൃഷ്ടിക്കാൻ തൽപ്പരകക്ഷികൾക്ക് കഴിഞ്ഞ് .
-മാണി - വത്തിക്കാൻ - സോണിയ ....
മാണി വഴി കേരളത്തിലെ അന്വേഷണ സംഘങ്ങളെയും വത്തിക്കാൻ വഴി സോണിയായും അത് വഴി സി.ബി ഐ യെയും സ്വാധീനിച്ചു എന്ന യക്ഷി കഥയ്ക്ക് മറുപടി ഇല്ല.
തമ്മിലടിയും കുതികാൽ വെട്ടും തുടങ്ങും മുമ്പുള്ള സർവ്വ ശക്തമായ കത്തോലിക്ക സഭയുടെ കാലത്ത് പോലും കൊല കേസ്സുകളിൽ പ്രതിചേർക്കപ്പെടുന്നതിൽ നിന്നും പാതിരിമാരെ രക്ഷിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല ...
ആത്മനിഷ്ഠ ബോധ്യങ്ങൾ. ..
കാര്യകാരണങ്ങൾ ഇല്ലാതെ അവിചാരിത സന്ദർഭങ്ങളിൽ മനുഷ്യൻ ആത്മഹത്യ ചെയ്യും . ആത്മഹത്യയെ ഒരു നൈമിഷിക വിഭ്രാന്തിയായിട്ടാണ് സൈക്യാടിക് സയൻസ് വിലയിരുത്തുന്നത് . പലപ്പോഴും ആത്മഹത്യാ പ്രവണത ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്നുതുമാണ്.
സി. അഭയയുടെ കുടുംബത്തിൽ സമാനമായ ആത്മഹത്യകൾ നടന്നിട്ടുണ്ട്.
വിഷാദികൾ പലപ്പോഴും വെളുപ്പാൻ കാലത്ത് ആത്മഹത്യ ചെയ്യാറുണ്ട്.
എന്റെ ബന്ധത്തിലും സൗഹൃദത്തിലും നടന്നിട്ടുള്ള എല്ലാ ആത്മഹത്യകളും സമാനമായ സാഹചര്യത്തിലാണ് സംഭവിച്ചിട്ടുള്ളത്. യുക്തിസഹമായ കാരണങ്ങൾ ഇല്ലാതെ സംഭവിച്ചത് കൊണ്ട് പലപ്പോഴും ആത്മഹത്യകളെ കൊലപാതകങ്ങളാക്കാൻ നടന്ന സംഘടിത ശ്രമങ്ങൾക്ക് മുമ്പിൽ നിരപരാധികൾ പകച്ച് നിൽക്കുന്ന കാഴ്ചകൾ ഏറെ കണ്ടിട്ടുണ്ട്. ..
മനസ്സില്ല.,,,,,
ഇൻക്വസിഷന്റെ കാലം മുതൽ കത്തോലിക്ക സഭ നടത്തിയ കൊള്ളരുതായ്മകൾക്കും , ഇപ്പോൾ സഭയിൽ നടക്കുന്ന അനഭലഷ്ണിയ പ്രവണതകൾക്കും മറുപടി നൽകാൻ അഭയാ കേസ്സിൽ തെറ്റായി പ്രതി ചേർക്കപ്പെട്ട മനുഷ്യരെ ശിക്ഷിക്കണമെന്നു വാശി പിടിക്കുന്ന കാപാലിക ആൾകൂട്ടത്തിൽ അണി ചേരാൻ എനിക്ക് മനസ്സില്ല ... അധിക്ഷേപങ്ങൾ ഏറ്റ് വാങ്ങാൻ തയ്യാറാണ്".

You can also watch the 'Cover Story' by Sindhu Surya Kumar on Asianet TV about the Abhaya case verdict.

Sunday, December 27, 2020

Sree Narayana Guru Open University Latest Job Vacancies and Application Format


'Sree Narayanaguru Open University' opened recently in 2020 by the LDF Government in Kerala's Kollam is the first 'Open University' in the state even though it is the fourteenth University in Kerala state. In India it is the fifteenth Open University aiming to grow like the world famous 'Indira Gandhi National Open University' in Delhi. 

As it is in its infancy stage now and for its desired growth and expansion, large number of teaching and non-teaching staff are being recruited. Hence it will pave way for a good number of unemployed youth and others to secure a decent and promising career in such an upcoming university. Here is the latest notification released recently on December 22, 2020.

Latest Job notification:

For more details and instructions, please go through the job notification.


Please note that there are many vacancies for candidates possessing qualifications from Plus 2 (+2) to Ph. D. There are also some posts where qualifications are not mentioned.

Even though the present vacancies are mentioned as temporary, there are chances for making them permanent in future.

Moreover for applying for the notified positions, there are no application fees or any written exams. Appointments are made purely on the basis of interviews. Freshers and experienced candidates are eligible to apply.

Interested candidates are instructed to apply in the prescribed 'Application format' given below, either through postal address or through email id.

Job Application format:



Last Date for Application:

Application in the prescribed format must reach the below mentioned address on or before 5th January, 2020 5.00 pm. (05-01-2020).

Postal address:

Registrar,
Sree Narayanaguru Open University,
Kollam, PIN-691601

E-Mail ID:

registrar.sreenarayanaguruou@gmail.om

Tuesday, December 22, 2020

KANNUR Army Recruitment Rally 2021 Notification Released. Register Online Official website

There is good news to those youth who are aspiring to secure a rewarding career in the prestigious Indian Army. As Indian Army is one of the most powerful armies in the world, there are a good number of youth who wish to be a part of this prestigious force and get a chance to serve the mother land and at the same time get the best job satisfaction.

The latest notification released yesterday by the Indian Army to hold the 'Army Recruitment Rally' 2021 in Kannur of Kerala is a boon to all the aspiring candidates belonging to the seven northern districts of Kerala. This rally is organized by the ARO (Army Recruiting Office) Calicut (Kozhikode) from February 20 to March 31, 2021. Male candidates belonging to the below mentioned seven districts consisting part of central and north Kerala who meet the eligibility criteria can apply to participate in this rally.

Candidates belonging to Kasaragod, Kannur, Wayanad, Kozhikode, Malappuram, Palakkad, Thrissur and the Union Territory of Mahe and Lakshadweep can apply to participate in the rally run. The exact spot of the rally will be made known later.

Only those who make online registration will be allowed to participate in the selection process.

To apply, click the official website of the 'Indian Army' given below. Candidates must read and follow the instructions carefully before registering online.

The Last Date for Online Registration is 2nd February 2021. 

https://joinindianarmy.nic.in/latest-rally-jcos-or.htm